var addthis_config = { data_track_addressbar: true, data_track_addressbar_paths: [ "/blog/posts/*", "/faq/*" ] }

Thursday, June 19, 2008

പ്രായോഗിക ജീവിത വിജയത്തിന്ന് പത്ത് നിര്‍ദ്ദേശങ്ങള്‍. ൨

അഹ്മദ് അമീന്‍

൨. വ്യവസ്ഥാപിത ചിന്ത ശീലിക്കുക.
പരിവര്‍ത്തനോന്മുകവും വ്യത്യസ്ത്വുമായ ജീവിത മേഖലകളേ അഭിമുകീകരിക്കുന്നതിന്നുള്ളാ സുപ്രധാനമായൊരു ആയുമാണ്‍ വ്യവസ്ഥാപിത ചിന്ത. വായനയിലൂടെ ആര്‍ജ്ജിച്ച അറിവിനേക്കാള്‍ , ജീവിതത്തേ അഭിമുകീകരിക്കുന്ന വ്യക്തിക്ക് കൂടുതല്‍ പ്രയോജനകരമായൊരു കാര്യമാണ്‍ പ്രശ്ന ഹേതുക്കള്‍ മനസ്സിലാക്കാനുപയുക്തമായ വ്യവസ്ഥാപിത ചിന്ത.

൩. ജീവിതത്തെ, സന്തോഷത്തോടും ശുഭാപ്തി വിശ്വാസത്തോടും കൂടി അഭിമുകീകരിക്കുക.
ശുഭാപ്തി വിശ്വാസം മുന്നോട്ട് പോകാന്‍ വ്യക്തിക്കു പ്രചോദനമേകുന്നു. വിശമതകള്‍ ലഘൂകരിക്കുന്നു. ജീവിത വിജയം കാംക്ഷിക്കുന്നയാള്‍, പുഞ്ചിരിയോടും സംത്രിപ്തിയോടും കൂടി അതിനെ കാണണം. നന്മ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം തന്റെ തൊഴിലിനെ അഭിമുകീകരിക്കുന്നത്. ഈ ജീവിതത്തില്‍ ധാരളമുള്ള സുന്ദര വശങ്ങള്‍ക്ക് നേരെ അയാള്‍ കണ്ണടക്കുകയോ അവഗണിക്കുകയോ അരുത്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ അഭിമുകീകരിക്കുമ്പോള്‍ അതിലെ വിശമതകളെ അതിജയിക്കാന്‍ കഴിയുന്നു.

൪. ജന വികാരങ്ങളില്‍ പങ്കാളിയാകുക.
ഈ പങ്കാളിത്തം വളരെ പ്രാധാന്യമര്‍ഹിക്കുന്നതത്രെ. ഇതരരുടെ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചു കേട്ട് അവയുടെ നിവാരണത്തില്‍ പങ്കാളിത്തം വഹിക്കുക, അവരുടെ ദുഖത്തില്‍ ദുഖിക്കുകയും അവരുടെ സന്തോഷത്തില്‍ സന്തോഷിക്കുകയും ചെയ്യുക, വ്യത്യസ്ഥ അവസ്ഥകളില്‍ നല്ല നിലയില്‍ അവരോട് വര്‍ത്തിക്കുക, എപ്പോഴും താന്‍ അവരോടൊപ്പമാണെന്നു കരുതുക എന്നീ കാര്യങ്ങളിലൂടേ ഐട്ഃഊണ്ടാകുന്നു.

Sunday, June 15, 2008

പ്രായോഗിക ജീവിത വിജയത്തിന്ന് പത്ത് നിര്‍ദ്ദേശങ്ങള്‍.

വ്യക്തിയുടെ പ്രായോഗിക ജീവിതത്തിന്ന് സുപ്രധാനമായൊരു പ്രാധാന്യമാണ്‍ കല്പിക്കപ്പെടുന്നത്. കാരണം, സ്വന്തം പ്രവര്‍ത്തനത്തിലും തൊഴിലിലും വിജയമാണല്ലൊ അവന്‍ പ്രതീക്ഷിക്കുന്നത്. ആളുകള്‍ക്കിടയില്‍ താന്‍ സ്വീകാര്യനും സ്നേഹിക്കപ്പടുന്നവനുമാകണമെന്നവന്‍ ആഗ്രഹിക്കുന്നു. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വാധീനമുള്ളവനായിത്തീരണം താനെന്നവന്‍ അഭിലഷിക്കുന്നു. പ്രായോഗിക ജീവിതത്തില്‍ വിജയം വരിക്കുക അത്ര സുഗമമല്ല. ഈ ലേഖനത്തില്‍ പത്ത് നിര്‍ദ്ദേശങ്ങള്‍ നാം അവതരിപ്പിക്കുകയാണ്‍. വിദ്യാര്ത്ഥിയായ നിങ്ങള്‍ക്ക് , സ്കൂളോ, കോളേജോ വിട്ട ശേഷം, ഭാവി ജീവിതത്തില്‍ ഇവ പ്രയോജനപ്പെട്ടേക്കാം.



൧. സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക.

സ്വന്റം ശക്തിയും ദൗര്‍ബല്യവും മനസ്സിലാക്കുക വഴി വ്യക്തിക്ക് കൂടുതല്‍ സ്വയം മനസ്സിലാക്കാന്‍ കഴിയുന്നു. തദ്വാരാ, ശക്തിയുടെ വശങ്ങള്‍ വളര്‍ത്താനും ദൗര്‍ബല്യങ്ങളില്‍ നിന്നു മുക്തനാകാനും അയാള്‍ക്കു ശ്രമിക്കാമല്ലോ. പ്രായോഗിക ജീവിതത്തില്‍ താന്‍ അഭിമുകീകരിക്കുന്ന പ്രശ്നങ്ങളിലൂടെ വ്യക്തിക്കു സ്വയം മനസ്സിലാക്കാന്‍ സാധീക്കുന്നു. ഈ പ്രശ്നങ്ങളും വിശമതകളുമെല്ലാം മറ്റാരെങ്കിലും ഉണ്ടാക്കിയതാണെന്നു സംശയിക്കാതെ, സ്വയം പരിശോധന നടത്തുകയാണയയാള്‍ ചെയ്യേണ്ടത്. അപ്പോള്‍, വസ്വന്തം നടപടികളിലോ, ക്രയ വിക്രയങ്ങളിലോ അവയുടെ ഹേതുക്കള്‍ കണ്ടെത്താനയാള്‍ക്കു കഴിയുന്നു. ഇതു വഴി, അവക്കതീതമായവ അടിച്ചേല്പ്പിക്കാതെ, പ്രാപ്യമായ യഥാര്‍ത്ഥ്യ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാന്‍ കഴിയുമല്ലോ.

Saturday, June 7, 2008

അഹ്മദ് അമീന്

ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.
൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.

൮. യൂറോപ്പില്‍ നിന്നും ധാരാളം അറിവും ജീവിത കാഴ്ചപ്പാടുകളും നേടി തിരിച്ചെത്തി നിരാശരായി കഴിയുന്നവരാണ്‍ മറ്റൊരു കൂട്ടര്‍. ഇവിടെ അരാജക്ത്വവും ദാരിദ്ര്യവും വ്രത്തികേടും അവര്‍ കാണുന്നു. യൂറോപ്യന്‍ ജീവിത വ്യവസ്ഥിതിയെയും ഇവിടത്തെ കലഹം അക്രമം, വ്രത്തികേട് എന്നിവയെയും അവര്‍ തുലനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു മാറ്റത്തിന്നായി ശ്മിച്ചു നോക്കുമെങ്കിലും സാധിക്കാതെ ഈ ജീവിതത്തിന്നു കീഴ്പ്പെടുകയായിരിക്കും ഇവര്‍.

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.


൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍

പിതാവ്
അഹ്മദ് അമീന്‍

ഒരു പിതാവ് മകന്നയച്ച കത്ത്. 5

൯. കുഞ്ഞു മകനേ, ഇവരിലെല്ലാം ഞാന്‍ മാത്രുക കാണുന്നുണ്ട്. എന്നാല്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ നീ ഉള്‍പ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല. നീ അറിവും മനസ്സും ഹ്രുദയവുമായി തിരിച്ചു വരുമ്പോള്‍ , സ്വന്തം ജനത്യുടെ ന്യൂനതകള്‍ കണ്ട അവരോട് കാരുണ്യം കാണിക്കുകയും കഴിവതും അവരെ സംസ്കരിക്കുകയും വേണമെന്നാണ്‍ ഞാനാഗ്രഹിക്കുന്നത്. പൂര്‍ണ്ണമായി സംസ്കരിക്കാന്‍ നിനക്കയില്ലെങ്കില്‍ ചുറ്റുപാട് സംസ്കരിക്കാന്‍ നോക്കുക. അതെ, നിന്റെ ഇച്ഛ വിശാലമാകുകയും വലിയൊരു പ്രവര്‍ത്തനത്തില്‍ നീ വ്യാപരിക്കുകയും ചെയ്യുമ്പോള്‍, നിന്റെ വിധ്യാര്‍ത്ഥികളെയും സഹധ്യാപകരെയും കുടുംബത്തെയും കൂട്ടുകാരെയും നിനക്ക് വ്യാപ്രതരാക്കാന്‍ കഴിയും.

൧൦. നിന്റെ മുന്‍ഗാമികളിലധിക പേരും നാശത്തിലകപ്പെട്ടിരുന്നു. കാരണം അവര്‍ യാത്ര തിരിച്ചിരുന്നത് സര്‍ട്ടിഫിക്കറ്റിന്നായിരുന്നു. ജോലിക്കു വേണ്ടിയായിരുന്നു അവര്‍ തിരിച്ചു വന്നിരുന്നത്. അതിനാല്‍ നിന്റെ യാത്ര അറിവിന്നും ജ്ഞാനത്തിന്നും വേണ്ടിയായിരിക്കട്ടെ. തിരിച്ചു വരവാകട്ടെ, സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്കും. അല്ലാഹു കഴ്വേകട്ടെ. ആമീന്‍

പിതാവ്
അഹ്മദ് അമീന്‍

ഒരു പിതാവ് മകന്നയച്ച കത്ത് ൪

അഹ്മദ് അമീന്‍

൮. യൂറോപ്പില്‍ നിന്നും ധാരാളം അറിവും ജീവിത കാഴ്ചപ്പാടുകളും നേടി തിരിച്ചെത്തി നിരാശരായി കഴിയുന്നവരാണ്‍ മറ്റൊരു കൂട്ടര്‍. ഇവിടെ അരാജക്ത്വവും ദാരിദ്ര്യവും വ്രത്തികേടും അവര്‍ കാണുന്നു. യൂറോപ്യന്‍ ജീവിത വ്യവസ്ഥിതിയെയും ഇവിടത്തെ കലഹം അക്രമം, വ്രത്തികേട് എന്നിവയെയും അവര്‍ തുലനം ചെയ്യുന്നു. തുടക്കത്തില്‍ ഒരു മാറ്റത്തിന്നായി ശ്മിച്ചു നോക്കുമെങ്കിലും സാധിക്കാതെ ഈ ജീവിതത്തിന്നു കീഴ്പ്പെടുകയായിരിക്കും ഇവര്‍.

Thursday, June 5, 2008

ഒരു പിതാവ് മകന്നയച്ച കത്ത്. 2

ഒരു പിതാവ് മകന്നയച്ച കത്ത് 2

അഹ്മദ് അമീന്‍

൩. യൂറോപ്പില്‍ പഠിച്ചവരില്‍ മറിച്ചു ചിന്തിക്കുന്നവരുമുണ്‍ണ്ട്. അവര്‍ അപൂര് വ്വമാണെന്നു മാത്രം. പഠനത്തില്‍ ഭജനമിരിക്കുന്ന ഇവരെ സംബന്ധിച്ചിത്തോളം തങ്ങളുടെ പ്ഠനമുറി, പുസ്തകങ്ങള്‍, യൂനീവേഴ്സിറ്റി, വീട്ടില്‍ നിന്നു അവിടേക്കുള്ള വഴി എന്നിവയല്ലാതെ മറ്റൊന്നുമറിയുകയില്ല. അങ്ങ്നെ ബിരുദമെടുത്ത ഇവര്‍ സര്‍ട്ടീഫിക്കറ്റുമായി നാട്ടിലേക്കു തിരിക്കുന്നു. ഇവരുടെ ബുദ്ധി വികസിച്ചിരിക്കും, അറിവ് വര്‍ദ്ധിച്ചിരിക്കും, പക്ഷെ, ആളുകളുടെ മുമ്പില്‍ ഹ്രുദയം തുറക്കാനിവര്‍ക്കാകുകയില്ല. ഒന്നാമത്തെ വിഭാഗക്കാരെയെന്നപോലെ, ഇവരെയും ഞാനിഷ്ടപ്പെടുന്നില്ല.

ഒരു പിതാവ് മകന്നയച്ച കത്ത് 1


ഒരു പിതാവ് മകന്നയച്ച കത്ത് ൧

അഹ്മദ് അമീന്‍

കുഞ്ഞു മകനേ,
൧. ഈജിപ്തില്‍ പഠനം പൂര്‍ത്തിയാക്കി ഇംഗ്ലണ്ടീല്‍ പഠിച്ചു കൊണ്ടീരിക്കുകയാണല്ലോ നീ ഇപ്പോള്‍! നിനക്ക് ുമ്പ് ഇംഗ്ലണ്ടീല്‍ പഠിച്ചവരെ പല വിഭാഗക്കാരായി തിരിക്കാം.

൨. ഈജിപ്തില്‍ തങ്ങള്‍ക്ക് പരിപൂര്‍ണ്ണാ സ്വാതന്ത്ര്യം ഇല്ലെന്നും എന്നാല്‍ ഇംഗ്ലണ്ടീല്‍ അതുണ്ടേന്നും വിചാരിക്കുന്നവരാണ്‍ ഒരു വിഭാഗം. മാതാപിതാക്കളുടെയും വിദ്യാലയത്തിന്റെയും നിയന്ത്രണത്തില്‍ നിന്നു മുക്തരായി ചോദ്യം ചെയ്യപ്പെടാത്ത സ്വയം നിയന്ത്രാക്കള്‍ ആയി കഴിയുകയാണ്‍ല്ലോ ഇക്കൂട്ടര് . യൂറോപ്പില്‍ ധാരാളം വിനോദങ്ങള്‍ അവര്‍ കാണുന്നു. അതിലവര്‍ മുഴുകുന്നു. തദാവശ്യാര്‍ത്ഥം മുഴുവന്‍ സ്വത്തും സമയവും ചിന്തയും അവര്‍ ചെലവൊഴിക്കുന്നു. പകലുറങ്ങിയും രാത്രിയില്‍ വിനോദിച്ചും അവര്‍ കഴിയുന്നു. പല വിധേന മാതാപിതാക്കളില്‍ നിന്നു പണം കരസ്ഥമാക്കുന്നു. കാരണം അവര്‍ക്ക് ധാരാളം പുസ്തകങ്ങള്‍ വേണം. ധാരാളം വസ്ത്രങ്ങള്‍ വേണം. ഡോക്റ്ററെ കാണണം. പക്ഷെ, കിട്ടുന്ന പണം മുഴുവന്‍ സകലമാന താല്പര്യങ്ങളിലായി ചെലവൊഴിക്കുകയാണവര്‍. ഫലമാകട്ടെ, തീരാ ദൂഖവും. അങ്ങനേ, ജ്ഞാനമോ സംസ്കാരമോ ഇല്ലാതെ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. ആത്മാവ് ദുഷിച്ച, മനസ്സ് മരവിച്ച, അറിവും സംസ്കാരവും വിനഷ്ടമായ ഇവരെ ഒന്നിനും കൊള്ളുകയില്ല.

തുടരും